ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നടപ്പാക്കുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം. അതിക്രമത്തിന് ആറ് മാസം മുതൽ ഏഴു വര്ഷം വരെയാണ് ശിക്ഷാകാലാവധി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനിമുതൽ നിയമത്തിന്റെ സംരക്ഷണമുണ്ടാകും. കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടർ വന്ദന കുത്തേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആശുപത്രി സംരക്ഷണ ഓർഡിനൻസിന് സർക്കാർ അംഗീകാരം നൽകിയത്.

LEAVE A REPLY