ഭരണഘടനാ ഭേദഗതികള്‍ സമത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ റദ്ദാക്കുന്നില്ലെന്ന് കോടതി വിധി

ഡല്‍ഹി: ഭരണഘടനാ ഭേദഗതികള്‍ സമത്വത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ റദ്ദാക്കുന്നില്ലെന്ന് കോടതി. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള ക്വാട്ട ‘മെറിറ്റോറിയസിസിന്റെ തത്ത്വത്തിനു വിരുദ്ധമല്ല’ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജനിക്കുന്ന ഘടനാപരമായ വ്യവസ്ഥകള്‍ പരിഗണിച്ചു ഫലപ്രദവും സമതുലിതവുമായ സമത്വത്തിന്റെ
യഥാര്‍ത്ഥ നിര്‍വൃതി കണക്കിലെടുത്താണ് മെറിറ്റോറിയസിസിന്റെ തത്ത്വത്തിനു വിരുദ്ധമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഇത് സുപ്രീംകോടതി ഒരു ലാന്‍ഡ് മാര്‍ക്കില്‍ വ്യക്തമാക്കിട്ടുണ്ട്.

എന്നാല്‍ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ 2018 ലെ കര്‍ണാടക നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഉയര്‍ത്തിപ്പിടിക്കുന്നത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് തുല്യത ഉറപ്പാക്കാനുള്ള യഥാര്‍ഥവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമായ ഒരു സഹായമാണ് പ്രൊവിസോ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഉള്ള പോസ്റ്റുകളിലും സേവനങ്ങളിലും നിയമനം നടത്തുന്നതിനുള്ള തങ്ങളുടെ അവകാശവാദങ്ങളെ യാഥ്യമാക്കുവാനായി ഈ പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിന് യൂണിയന്റെയും സംസ്ഥാനങ്ങളുടെയും അധികാരം സംരക്ഷിക്കുന്നു.

ഈ വ്യവസ്ഥ 335 ആര്‍ട്ടിക്കിളിന്റെ ഭാഗത്തിന് ഒരു അര്‍ഹതയില്ലാത്ത ഒന്നായതിനാല്‍ അതിന്റെ സമതുലിതമായ സമത്വം കൈവരിക്കാന്‍ ഗണ്യമായ ശ്രമം നടതെണ്ടിയിരിക്കുന്നു . പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്ത ഈ പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിന് ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.

ഭരണകൂടത്തിന്റെ കാര്യക്ഷമത ഒരു പ്രേത്യേക തരത്തില്‍ തന്നെ നിര്‍വ്വചിക്കപ്പെടേണ്ടതാണ്. വ്യത്യസ്തമായ ഒരു സമൂഹം ഭരണസംവിധാനത്തിന്റെ യഥാര്‍ത്ഥ ഭാവനയായി ജനങ്ങളെ പ്രതിനിധീകരിക്കുന്നു. ഭരണഘടന മൌലികാവകാശങ്ങളുടെ നിര്‍വഹണത്തില്‍ നിര്‍ണായകമായ അവകാശങ്ങള്‍ നിര്‍ദ്ദേശിച്ചു നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും വൈവിധ്യത്തിനും അംഗീകാരം നല്‍കുന്നതോടൊപ്പം തന്നെ കാര്യക്ഷമതയെ നിര്‍വ്വചിക്കുന്നതിനുള്ള സാധുവായ ഭരണഘടനാപരമായ അടിസ്ഥാനവും ഇതില്‍ പ്രതിപാദിക്കുന്നു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണാടക സംസ്ഥാന സര്‍ക്കാരും ബി.കെ. പവിത്രന്‍ ,അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ രത്‌നപ്രഭ എന്നിവര്‍ ചേര്‍ന്ന് 2017 മാര്‍ച്ച് 22 ന് കമ്മറ്റി രൂപീകരിച്ചു . പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം, സംസ്ഥാന സിവില്‍ സര്‍വീസസും കര്‍ണാടകത്തിലെ ഭരണപരമായ കാര്യക്ഷമതയില്‍ സംവരണത്തിന്റെ ആഘാതവും 2017 മേയ് 5 ന് രത്‌നപ്രഭ കമ്മറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് 2018 ലെ സംസ്ഥാന നിയമത്തിന്റെ അടിത്തറയായി